ബിഹാറിലെ സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു.Read More
Tags :Bihar
‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക്
ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു. “അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ [&Read More
വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ആനുകൂല്യങ്ങളുമില്ല; ബംഗാളിലും ബീഹാറിലും നടപടികൾ ശക്തമാക്കി ബിജെപി സർക്കാർ
ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ (Read More
നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, 12 പേർ അറസ്റ്റിൽ
പട്ന: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചെന്നാരോപിച്ച് 12Read More
ബിഹാറിലെ സഹർസ ജില്ലയിലുള്ള ബാലുവഹ സർക്കാർ മിഡിൽ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് 150Read More
പട്ന: ബിഹാറിലെ മധുബനിയിൽ റംസാൻ വ്രതമനുഷ്ഠിച്ചിരുന്ന റോഷൻ ഖാത്തൂനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മഗനു സിങ്ങിന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിക്ക് ഒരു വിഭാഗം ആൾക്കാർ വലിയ രീതിയിലുള്ള വരവേൽപ്പാണ് നൽകിയത്. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മാല ചാർത്തിയുമായിരുന്നു സ്വീകരണം. “മഗനു സിങ് സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിയെ ആനയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റിലായ ഏക വ്യക്തി [&Read More
‘അവധി വേണമെങ്കിൽ അസുഖം നേരിട്ട് ബോധ്യപ്പെടുത്തണം’; ബിഹാറിൽ ഐവി ഡ്രിപ്പുമായി ജോലിക്കെത്തി അംഗൻവാടി
അസുഖം കാരണം അവധി ചോദിച്ച അംഗൻവാടി ജീവനക്കാരിയോട് നേരിട്ടെത്തി ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ട് അധികൃതർ.Read More
ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More
പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തിയ നിതീഷ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. കഴിഞ്ഞ ഇരുപത് കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പടിയിറക്കത്തിന് പിന്നാലെ പ്രതികരിച്ചു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും വ്യക്തമാക്കിയ നിതീഷ്, ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും പുതിയ [&Read More
ബിഹാർ പോലീസ് സെലക്ഷനിലേക്ക് തയാറെടുക്കുന്ന 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു.Read More