09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

Israel

ട്രംപിന്റെ ‘കാറ്ററിങ് വാൻ എസ്‌കേപ്പ്’ ഇസ്രയേൽ മെനഞ്ഞ നാടകം? ഇറാൻ ആക്രമണം വ്യാജ

അങ്കാറ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിന്’ നേരെ ഇറാൻ മിസൈലാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കി(Read More

Main story

‘എല്ലാം നുണക്കഥ’; മുജ്‌തബ ഖാംനഇ പൂർണ ആരോഗ്യവാനെന്ന് കാട്ടുന്ന വിഡിയോ പുറത്തുവിട്ട് ഇറാൻ

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ വിഡിയോ പുറത്തുവിട്ടു. ചുറ്റുമുള്ള ആളുകൾക്കിടയിൽ ഇരുന്ന് മുജ്‌തബ ഊർജസ്വലനായി സംസാരിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഫെബ്രുവരി 28ലെ അമേരിക്കൻRead More

Main story

ഇറാൻ ഭരണകൂട അട്ടിമറി പൊളിഞ്ഞതിന് കടുത്ത നടപടി; ഇന്റലിജൻസ് മേധാവിമാരെ പുറത്താക്കി മൊസാദ്

തെൽ അവീവ്: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ അട്ടിമറിക്കാൻ തയാറാക്കിയ രഹസ്യ സൈനികRead More

World

മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനി ഭരണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ ‘ചാനൽ 14’, ‘ജറുസലേം പോസ്റ്റ്’ എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഖാംനഇയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ ഭരണവൃത്തങ്ങൾക്കിടയിൽ തന്നെ ശക്തമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്Read More

World

‘ഇറാനുമായി കരാറിലെത്താനാണ് താൽപ്പര്യം, ആരെയും കൊല്ലാൻ ആഗ്രഹമില്ല’- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് [&Read More

Main story

ഇറാനെതിരെയുള്ള സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ച് അമേരിക്ക; തീരുമാനത്തിന് പിന്നിൽ ഇറാന്റെ അഭ്യർത്ഥനയെന്ന്

വാഷിങ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കിടെ ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ [&Read More

World

‘ജൂതന്മാർ ഗസ്സയിൽ ജീവിക്കണം’; അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സ ഇസ്രയേലിന്റെ ഭാഗമെന്ന് ഒറിറ്റ് സ്ട്രോക്ക്

ജെറുസലേം: ഗസ്സ മുനമ്പിൽ ഇസ്രയേൽ വീണ്ടും അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ മന്ത്രി ഒറിറ്റ് സ്ട്രോക്ക്. ഗസ്സ ഇസ്രയേലിന്റെ ഭൂപരിധിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഔദ്യോഗിക റേഡിയോ സംപ്രേഷകരായ ‘കാൻ’ വഴി ഒറിറ്റ് വിവാദ പ്രസ്താവന നടത്തിയത്. “ജൂതന്മാർ ഗസ്സയിൽ ജീവിക്കണം. ഗസ്സയിൽ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്,” – ഒറിറ്റ് സ്ട്രോക്ക് പറഞ്ഞു. ജൂത മതനിയമപ്രകാരം മാത്രമല്ല, അന്താരാഷ്ട്ര നിയമപ്രകാരവും ഗസ്സ ഇസ്രയേലിന്റെ ഭാഗമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, അന്താരാഷ്ട്ര [&Read More

Main story

‘യുഎസിന്റെ യുദ്ധവിമാനങ്ങൾ തകർത്തു, ഗുരുതര കേടുപാടുകൾ വരുത്തി’; ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ

തെഹ്റാൻ: തങ്ങളുടെ രാജ്യത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത്. ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും യുഎസിന്റെ നിരവധി യുദ്ധവിമാനങ്ങളും റീഫ്യൂവലിങ് എയർക്രാഫ്റ്റുകളും തകർക്കുകയും ഗുരുതര കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ (Read More

Iran

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക്

ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More